ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ ഭീകരാക്രമണം: 200 പേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോയിലെ മധ്യഭാഗത്ത് നടന്ന ഭീകരാക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടു. 2024 ആഗസ്റ്റ് 25-നാണ് ഈ ആക്രമണം നടന്നത്. അൽ-ഖായിദയുമായി ബന്ധമുള്ള ജമാഅത് നുസ്രത് അൽ-ഇസ്ലാം വാൽ-മുസ്ലിമിൻ (JNIM) എന്ന സായുധസംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
പ്രാദേശികവും സുരക്ഷാ വൃത്തങ്ങളും ഈ വിവരം സ്ഥിരീകരിച്ചു. ബുർക്കിന ഫാസോയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ പതിവായിക്കൊണ്ടിരിക്കുകയാണ്.
2015 മുതൽ ബുർക്കിന ഫാസോയിൽ അൽ-ഖായിദയുടെയും ഐയെസ്സിന്റെയും പിന്തുണയോടെ ആക്രമണങ്ങൾ നടത്തിവരികയാണ്. ഇതുവരെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും 20 ലക്ഷം പേർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ ആക്രമണത്തിൽ നൂറ്റിനാൽപതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ബുർക്കിന ഫാസോയിലെ ജനങ്ങൾ ഇതുപോലുള്ള ഭീകരാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. രാജ്യത്തെ മറ്റു മതസ്ഥരുടെ സുരക്ഷാ സ്ഥിതി അതീവ ഗുരുതരമാണ്.
പരസ്യം

പുതിയ വാർത്തകൾ
March 30, 2025
എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ?
March 30, 2025
എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ? (തുടര്‍...
February 01, 2025
ഷിബു മൂപ്പൻ (ഷിബു തോമസ്, 49) മഹത്വത്തിൽ പ്രവേശി...
February 22, 2025
ഭീകര ആക്രമണത്തിൽ ചർച്ചിനുള്ളിൽ 70 ക്രിസ്ത്യാനിക...
January 12, 2025
ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ
December 21, 2024
ബൈബിളുകളുടെ വിൽപ്പന അമേരിക്കയിൽ വർദ്ധിക്കുന്നു
October 17, 2024
മോഹിക്കാതിരിക്കുന്നത് സാധ്യമോ?
October 02, 2024